പെരുമഴക്കാലം 24

“രേണു ചേച്ചീ….” അപ്പുറത്തെ വീട്ടിൽ നിന്നും ഒരു കൊച്ചു ശബ്ദം മഴയുടെ ശബ്ദത്തിലൂടെ വന്നു…

മീനു… അടുത്ത വീട്ടിലെ ഒരു കൊച്ചു മിടുക്കിയാണ്

“ചേച്ചി… അമ്മയും അച്ഛനും കൂടെ ചെറിയച്ചന്റെ വീട്ടിലേക്ക് അത്യാവശ്യമായി പോയി… ചേച്ചി വരുമ്പോൾ താക്കോൽ തരാൻ പറഞ്ഞു..” ഒരു കുടയും ചൂടി കയ്യിൽ താക്കോലും നീട്ടി മീനു വിളിച്ചു കൂവി.

“എപ്പോഴാ മോളെ പോയെ?” രേണു ചോദിച്ചു…

“കുറച്ചു മുന്നേ പോയെ ഉള്ളൂ..” മീനു പറഞ്ഞു…

ചെറിയച്ചൻ കുറച്ചു ദൂരെ ആണ്, പോയാൽ പെട്ടന്ന് വരാൻ പറ്റില്ല… എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും… ഇല്ലെങ്കിൽ താനും വന്നിട്ടല്ലേ പോകൂ… രേണു മനസ്സിൽ കരുതി..

“ദാ രേണു…” ജിത്തു അപ്പോഴേക്കും മതിലിനടുത്ത് പോയി താക്കോൽ വാങ്ങിച്ചു വന്നു… “ഞാൻ ഇനി പോയ്കോട്ടേ?”

“ജിത്തു കേറി ഇരിക്ക്… ഒരു ചായ കുടിച്ചിട്ട് പോയാൽ മതി… മഴയും ഒന്ന് കുറയട്ടെ”… രേണുവിന് അപ്പൊ ജിത്തുവിനെ പറഞ്ഞു വിടാൻ തോന്നിയില്ല..

“വേണ്ട രേണു, പിന്നെ വരാം…” ജിത്തു പറഞ്ഞു. മനസ്സിൽ ഒരു പെരുമ്പറ കൊട്ടിയെങ്ങിലും ഒരു മര്യാദക്ക് വേണ്ടി അവൻ പറഞ്ഞു

“ആദ്യായിട്ട് വരുന്നതല്ലേ… ഒരു കപ്പ്‌ ചായ കുടിച്ചിട്ട് പോയാൽ മതി…” രേണു സ്നേഹപൂർവ്വം വാതില തുറന്നു അകത്തേക്ക് വിളിച്ചു…

ജിത്തു എതിർത്ത് പറയാതെ അകത്തേക്ക് കേറി….

“ഇരിക്ക് ജിത്തു… ഞാൻ ഈ ഡ്രസ് ഒക്കെ ഒന്ന് മാറ്റിയിട്ട് വരാം… ആകെ നനഞ്ഞു” രേണു അകത്തേക്ക് പോയി…

ആ സമയം ജിത്തുവിന്റെ മനസ്സിൽ ഒരു വല്ലാത്ത സംഘർഷം ആയിരുന്നു.

ഇപ്പൊൾ അവൾ എന്ത് എടുക്കുകയായിരിക്കും… ആ നനഞ്ഞ ഷർട്ട്‌ ഊരിയിട്ടുണ്ടാകും… പിന്നെ ഷമ്മിയും…നീല പാവാടയും ബ്രായും ഇട്ടു വേറെ ഡ്രസ് നോക്കുകയായിരിക്കും… അതോ ബ്രായും ഊരി കാണുമോ? അവന്റെ ചിന്തകൾ കാട് കേറി.

ഇപ്പോൾ ഈ വീട്ടിൽ ഈ പേരും മഴയിൽ താനും അവളും മാത്രം. വിളിച്ചു കൂവിയാൽ പോലും ആരും കേൾക്കില്ല… ഇതിൽ കൂടുതൽ ഇനി ഒരു അവസരമില്ല…

അവൻ യാന്ത്രികമായി അവിടെ നിന്ന് എഴുന്നേറ്റു… രേണു ഒച്ച വക്കുമോ… അവനു പേടി തോന്നി… വച്ചാൽ വക്കട്ടെ… തണുപ്പും, മഴയും അവിടെ ഒറ്റക്കാണ് എന്ന കാര്യവും അവന്റെ പേടിയെ കവച്ചു വച്ചു…