ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“ആ കെട്ടിടത്തിന് പിറകിൽ വിശാലമായ ഒരു സ്ഥലത്തേക്ക് അവർ എത്തി.”

” നിറയെ ചെമ്പരത്തിയും തെച്ചിയും മുല്ലയും മന്ദാരവും ഒക്കെ പൂവിട്ട് നിൽക്കുന്ന ഒരു പൂന്തോട്ടം അവൻ കണ്ടു”

“ആ പൂന്തോട്ടത്തിൽ സിമെന്റിൽ കെട്ടിത്തീർത്ത ഒരു സമാധി.(അസ്ഥിതറ)
അതിൽ കത്തിത്തീർന്ന ഒരു ചിരാത്.”

അതിനു മുൻപിലായി അരുന്ധതി നിന്നു.
എന്നിട്ട് ആനന്ദിനെ നോക്കി.

“ആനന്ദ്….നിന്നെ ഒന്നു കാണാൻ പോലും കഴിയാതെ എന്നന്നേക്കുമായി നിന്റെ അമ്മ ഉറങ്ങുന്നത് ഇവിടെയാണ്.”

നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് അവർ പറഞ്ഞു.

“തന്റെ മുൻപിലുള്ള അസ്ഥിതറയിലേക്ക് നോക്കി അവൻ തരിച്ചുനിന്നു.”

“താൻ ഒരിക്കൽപ്പോലും കാണാത്ത തന്നെ നൊന്തു പ്രസവിച്ച തന്റെ അമ്മ.”

“വിങ്ങിപൊട്ടിക്കൊണ്ട് ആനന്ദ് അസ്ഥിതറയിലേക്ക് മുട്ടുകുത്തി.
അവന് സങ്കടം അടക്കിനിർത്താനായില്ല.”

“അവന്റെ സങ്കടം കാണാനാകാതെ അരുന്ധതി നിന്നു.”

അവർ അവന്റെ അടുത്തേക്ക് ചെന്നു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.