താമര മോതിരം 10 [Dragon] 404

#അയഃപാനം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുകിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

#ക്ഷാരകർദ്ദമം
സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതിൽ വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി

#ശൂലപ്രോതം
വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും.

ഓരോ ആൾക്കാരെയും പീഡിപ്പിക്കുമ്പോൾ അയാൾ ഇതിൽ ഓരോ പേരുകൾ ഉറക്കെ പറഞ്ഞു കൊണ്ടാണ് ചെയ്തത്.

ഞാൻ കാലൻ ആണ് സാക്ഷാൽ യമരാജൻ എന്നുപറഞ്ഞു കൊണ്ട് എല്ലാപേരെയും പലതരത്തിൽ ക്രൂശിക്കുവാൻ തുടങ്ങി

ചിലരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു ,കയ്യും കാലും ജീവനോടെ വെട്ടി മാറ്റി ,

നാവു മുറിച്ചെടുത്തു ,ജീവനോടെ തൊലി മുഴുവൻ ഉരിഞ്ഞെടുത്തു ,

തലകീഴായി അഗ്നിയിൽ കെട്ടിത്തൂക്കി നിർത്തി ശേഷം ജലത്തിൽ മുക്കി തണുപ്പിക്കും പിന്നെ വീണ്ടും അഗ്‌നിയിലേക്ക് ,

ഞരമ്പുകളിൽ പ്രതേക ലഹരി കുത്തിവയ്ച്ചു സ്വന്തം മാതാക്കളെ പ്രാപിക്കാൻ നിർബന്ധിക്കുന്നു –

ലഹരിയുടെ ഉച്ചത്തിൽ മുന്നിൽ സ്വന്തം മാതാവാണോ മകളാണോ സഹോദരിയാണോ എന്നറിയാതെ അവരെ ബലാൽക്കാരമായി പ്രാപിക്കുന്നു

,അങ്ങനെ ഒരു ശരീരത്തോട് ചെയ്യാൻ പറ്റുന്ന എല്ലാ ക്രൂരതയും ചെയ്യിപ്പിച്ച ശേഷം ആ മൃതപ്രായമായ എന്നാൽ ജീവൻ നിലനിൽക്കുന്ന ശരീരങ്ങളെ കുതിരകളുടെ കാലിൽ കെട്ടി വലിച്ചിഴച്ചു ഗ്രാമത്തിന്റെ കവാടത്തിൽ കെട്ടിതൂക്കി.

ഏകദേശം വൈകുന്നേരത്തോടെ അവരിൽ പലരും മരണത്തിനു കീഴടങ്ങി. ആരും തന്നെ അവരെ രക്ഷിക്കാതിരിക്കാനും മറ്റും കബോളയുടെ കിങ്കരന്മാരുടെ കാവൽ ഉണ്ടാരുന്നു.

അസ്തമയ സൂര്യന്റെ ഇളം ചുവപ്പു നിറം അവിടെ ഒഴുകിയ നിരപരാധികളുടെ കട്ട രക്തത്തിൽ തട്ടി കടും ചുവപ്പായി പ്രതിഭലിച്ചു,

കിങ്കരന്മാരെ പേടിച്ചു അടുത്തുവരാൻ ആകാതെ ദൂരെ നിന്നും തങ്ങളുടെ ഉറ്റവർ ഇഞ്ചിജായി മരിക്കുന്നത് കണ്ടു തങ്ങളുടെ വിധിയെ ഓർത്തു തേങ്ങാൻ മാത്രമേ അവർക്കാകുള്ളൂ.അതാണ് അവരുടെ വിധി –

വിധിയെ പഴിച്ചു കഴിയാൻ അവരിപ്പോൾ ശീലിച്ചിരിക്കുന്നു ,പക്ഷെ ഇടയ്ക്കു അമ്പലത്തിൽ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും അവരിൽ ചില പ്രതീക്ഷയുടെ പുൽനാളങ്ങൾ മുളപ്പിച്ചിരുന്നു – അതാണ് പൂജാരി പറഞ്ഞത് കേട്ട് അവർ കബോളയെ പേടിച്ചു ആണെങ്കിലും വീടുകളിൽ പൂജ ചെയ്യാൻ ഒരുങ്ങിയത്.

അതാണിപ്പോൾ ഇങ്ങനെയായി തീർന്നത് .

അവരുടെ വിധിയായി ഇത് – എങ്ങനെ ഇവിടെ നിന്നും രക്ഷപെടും എന്നാലോചിച്ചു ജീവിക്കുന്ന ആയിരങ്ങളുടെ വിധി..

 

**************************************

 

അതേ സമയം അമ്പലത്തിൽ പൂജാരി ശ്രീകോവിലിൽ തന്നെ ആയിരുന്നു – രാവിലെ ഒരു കൂടാ നിറയെ താമര പൂ കൊണ്ട് വന്നുശ്രീകോവിലിലേക്ക് കയറിയ പൂജാരിയെ സ്വീകരിച്ചത്

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.