ഗൗരിയുടെ സ്വപ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കാത്ത് വിണ്ണിലെ കറുത്തമേഘങ്ങൾ ഒരുങ്ങിനിൽക്കുന്നുണ്ടായിരുന്നു.
പാലപൂവിന്റെയും അരളിയുടെയും ഗന്ധത്തിനൊപ്പം ഇളംങ്കാറ്റും ഗൗരിയുടെ മനസുമായി കഴിഞ്ഞപോയ ഒരു രാത്രിയിലേക്കുചലിച്ചു.
വിജനമായ പാടവരമ്പിലൂടെ നടന്നുവരികയായിരുന്ന ഗോപിയുടെ അവസാന രാത്രിയിലേക്കായിരുന്നു ഗൗരിയുടെ മനസുമായി ഏതോശക്തിഎത്തിച്ചേർന്നത്.
നെൽവയലിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പടുകൂറ്റൻ അരയാലിന്റെ ചുവട്ടിൽ സുന്ദരിയായ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ട ഗോപി തന്റെ കൈയ്യിലുള്ള ടോർച്ച് അവളുടെ മുഖത്തേക്കടിച്ചു.
മഞ്ഞനിറമുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം ഗൗരിയുടെ മനസിലേക്കുപതിഞ്ഞു
അമ്മു.
തുടരും…
Recent Comments